May 4, 2024, 5:24 pm

കൊട്ടിക്കലാശത്തിന്റെ ആവേശം അതിരുവിട്ടു; കരുനാഗപ്പള്ളിയില്‍ സി ആര്‍ മഹേഷ് എംഎല്‍എയ്ക്ക് പരുക്ക്

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊല്ലം കരുനാഗപ്പള്ളിയിൽ എൽഡിഎഫ്–യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. പോലീസ് മൂന്ന് തവണ കണ്ണീർ വാതകം പ്രയോഗിച്ചതിനെ തുടർന്നാണ് സംഘർഷം അവസാനിച്ചത്. എം.എൽ.എ സി.ആർ.മഹേഷ്, സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടി, എൽ.ഡി.എഫ് നിയോജകമണ്ഡലം ഭാരവാഹികളായ പി.കെ. ബാലചന്ദ്രനെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

സംഘര് ഷത്തെ തുടര് ന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി.കെ. ജയപ്രകാശ്, ജില്ലാ കമ്മിറ്റിയംഗം ബി.ഗോപൻ, എഐഎസ് ജില്ലാ സെക്രട്ടറി യു കണ്ണൻ, കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സീനിയർ സിവിൽ പൊലീസ് ഓഫിസർ ഹാഷിം. സംഭവിച്ചതിന് ഇരുവിഭാഗവും പരസ്പരം കുറ്റപ്പെടുത്തി. കൊല്ലം പത്തനാപുരത്ത് യുഡിഎഫ്, എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. പോലീസ് ഇടപെട്ട് പ്രവർത്തകരെ പിരിച്ചുവിട്ടു.